2013 ഏപ്രിൽ 15, തിങ്കളാഴ്‌ച


µÞÕßÜBÞ¿ßAÞVAí ØádÌÙíÎÃcXå¥qáÄÎÞÕáµÏÞÏßøáKá. ¥ÇßµÞøçµdwB{ßWå¥ÏÞZAáU ØbÞÇàÈ¢å¥ÈáÍÕߺîùßEÕV ØádÌÙíÎÃcæÈAáùߺîáåµÅµZåÉùEáIÞAß. ¦ µÅµZ çµG
µÞÕßÜBÞ¿íAÞVåÉøØíÉø¢ ÉùEá.
§BæÈ çÉÞÏîÞ峿ÈÞøá ÎdLcÞÕá¢KKcÞåçÄÞKÃÄí.ååå¥ÕøÄÞd·ÙßÏíAáµÏá¢åæºÏñßøáKá.åµÞÕßÜBÞ¿ßÏßWÈßKá¢å²øá ÎdLß.åÉIíå¦å¦d·Ù¢åµNáÎÞ×ßÜâæ¿åÈ¿MßÜÞÕáæÎKÕV ØbÉíÈ¢
µIßøáKá.å§KßçMÞZåØádÌÙíÎÃcÈßWå¥Äßæa Äß{A¢åµÞÕßÜBÞ¿ßAÞVåµÞÃáKá.
ÌáißÏáUÕXå¯Äá ÕÝßÏßÜâæ¿åÈ¿KÞÜá¢åÕ{øá¢.....
ØádÌÙíÎÃcæaåÕ{VºîæÏ ¦øÞÇÈçÏÞæ¿åçÈÞAßAIÕVåÉùEá.
²æAå²øáåÎùàKÜïÞæIå®LÞåÉùÏÞ.峿a ÄçÜÜáÕø æÄ{ßÏÞX æÄÞ¿BßA¿AáÃá.åÉIæJçMÞæÜå§M{á¢åÉÞVGß ³ËàØáæÈøBß È¿KÞ峿aå·ÄßåæMÞ µçIÞøáæIÞ...
µÞÕßÜB¿ßÏßæÜåºÞÏA¿µ{ßÜßøáKá娢ØÞøßºîÕVåØádÌÙíÎÃcæÈå¥ÍßÈwßÏíAáµÏÞÏßøáKá.
 µçIÞVçIÞKí..§M{á¢å§Cí ÜÞÌá¢åÕßÝí Bß çºÞK æµÞ¿à¢åµfJàåÄßVµßåÈ¿Aí ÃáíIÞÕá¢, dÄæK...
ÉæIÞøáåµNáÎÞ×íIÞVKâ...ÈçÜïÞÈÞVKâçGÞ..KÞÜá¢åBçÈ¢åIÞçÕîÞå¦ç{Þ{í...Îøßºîíåæµ¿AíÃíåµIí æºKá çÈÞçAcÞøAíåÉJáèÉØåçÉÞÏàGíåçÉÞAxí æKÞøáåÌàÁßAáxࢠµâ¿ß µßGàÜïcÞçdÄ...
ÉÝÎAÞøßÜÞçøÞ ²øÞZåµNáÎÞæ×å³VNߺîáåÄá¿VKá.
³çøÞçKÞVJÞ ¥æÆÞæAå¥ÏÞ{æ¿ æµÞUøáÄÞÏíÎå¦ÏßøáKâåKáåæÕµcÞ.åØC¿¢åµIÞ ¥çÜcÃåÎÈTÞVKâåÎâMVæ¿.....²øáåÉß¿ßMáÜcÞJÞ{í...ÎâMVæ¿ µÞÜJíåÉÞVGàÜíå²M¢åÈ¿çKÞæøÞæA
®Õ¿cÞ...µáx¢åÉùÏîÞåKáåçÄÞKI...ºAøæAÞ¿JßÜáíåµÏîí GÞåÈAÞæJÞøíåIÞçÕîÞ...
µÞÕßÜBÞ¿ßAÞVåÉÜçøÏá¢åµIÕøÞÃí. §KáåÕ{VKáåÉLÜߺîåÉÜøáæ¿Ïá¢åÍâĵÞÜ¢å¥ÕVAùßÏÞ¢.

2013 ഫെബ്രുവരി 15, വെള്ളിയാഴ്‌ച


മൊയ്തീന്‍ കഥകള്‍ ----------------------- പരിഹാസം -------------- ഹോട്ടല്‍ പണിയ്ക്കു ചേര്‍ന്നിട്ടു് ദിവസം രണ്ടുമൂന്നു കതഴിഞ്ഞതേയുള്ളൂ. അപ്പോഴേയ്ക്കും ആ പണി മൊയ്തീ- നു മടുത്തു. അതു് പലപ്പോഴും കടയിലെത്തുന്നവരോടയാള്‍ കാണിയ്ക്കാന്‍ മടിച്ചതുമില്ല. അവരെന്തെങ്കിലും ചോദി- ച്ചാല്‍ മൊയ്തീന്റെ മറുപടി ശുണ്ഠിയെടുത്തുകൊണ്ടാവും. അകാരണമായൊരു ശുണ്ഠിയിലായിരുന്നു അന്നു മൊയ്തീന്‍. അപ്പോഴാണു് ഒരാള്‍ കടയില്‍ കയറിവന്നു് സീറ്റിലിരുന്നതും ചായയ്ക്കം വടയ്ക്കും ഓര്‍ഡര്‍ ചെയ്തതും. വട പ്ലേറ്റിലാക്കി മുമ്പില്‍ വെച്ചപ്പോഴാണു് അതുതൊട്ടു നോക്കിക്കൊണ്ടു് അയാളുടെ ഒരന്വേഷണം. ഇതു വല്ലാതെ ഒറങ്ങീട്ണ്ടാവ്വോ.....വിളിച്ചുണര്‍ത്തണ്ടീര്വോ? അല്ലെങ്കിലേ മൊയ്തീന്‍ ദേഷ്യത്തിലാണു്. അതിന്റെ കൂടെ ഈ പരിഹാസം കൂടിയായതോടെ മൊയ്തീനു നിയ- ന്ത്രണം വിട്ടു. വട കൊടുത്തതും പോരാ, പരിഹാസം കൂടി താന്‍ കേള്‍ക്കണോ? ചായകുടിയ്ക്കാന്‍ വന്നയാളെ നോക്കി മൊയ്തീനപ്പോള്‍ പറയാതിരിയ്ക്കാന്‍ ആയില്ല. ആവോ...നിയ്ക്കറീല്ല്യ. ഞാനിവിടെ ജോലിയ്ക്കു കേറീട്ടു് രണ്ടുമൂന്നു ദിവസേ ആയീട്ടുള്ളൂ....

മൊയ്തീന്‍ കഥകള്‍
------------------------ ഉപായം. --------
 കച്ചവടാവശ്യത്തിനായി മൊയ്തീനു് മദ്രാസു വരെ പോകേണ്ടിവന്നു. നഗരത്തില്‍ വല്ലാത്ത തിരക്കായിരുന്നു. ആളുകളെ തട്ടിത്തടഞ്ഞു് നേരെചൊവ്വേ നടക്കാനേ പറ്റാത്ത അവസ്ഥ. റോഡിനാണെങ്കില്‍ നോക്കിയാല്‍ കാണാത്തത്ര വീതിയും. ആ റോഡു മുറിച്ചു കടന്നുവേ-- ണം മൊയ്തീന്‍ പോവാനുദ്ദേശിയ്ക്കുന്ന കടയിലെത്താന്‍. കട നില്ക്കുന്നതിന്റെ നേരെ എതിര്‍വശത്താണു് മൊയ്തീന്റെ നില്പു്. റോഡു മുറിച്ചു കടക്കാനാവുന്നില്ല. റോഡിലൂടെ വാഹനങ്ങള്‍ പുഴവെള്ളം പോലെ ഒഴുകുകയാണു്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചു് അല്പ- ദൂരം എത്തുമ്പോഴേയ്ക്കുമതാ വാഹനങ്ങളുടെ നീണ്ട നിര. അതു പോവാനായി കാത്തുനിന്നു് വീണ്ടുമൊ- രാവര്‍ത്തി കൂടി ശ്രമിയ്ക്കുമ്പോഴേയ്ക്കുമതാ പിന്നെയും വാഹനങ്ങള്‍. ഇങ്ങനെ മുന്നോട്ടും പിന്നോട്ടും നടന്നു് മൊയ്തീന്‍ ക്ഷീണിച്ചു. ഇങ്ങനെ പോയാല്‍ തനിയ്ക്കൊരിയ്ക്കലും റോഡു് മുറിച്ചുകടന്നു് കടയിലെ- ത്താനാവില്ല എന്നു് മൊയ്തീനു മനസ്സിലായി.ഇനി എന്തു വഴി? അപ്പോഴാണു് അയാളുടെ ബുദ്ധിയിലൊരു ഉപായം തെ മൊയ്തീന്‍ കഥകള്‍ ------------------------ ഉപായം. -------- കച്ചവടാവശ്യത്തിനായി മൊയ്തീനു് മദ്രാസു വരെ പോകേണ്ടിവന്നു. നഗരത്തില്‍ വല്ലാത്ത തിരക്കായിരുന്നു. ആളുകളെ തട്ടിത്തടഞ്ഞു് നേരെചൊവ്വേ നടക്കാനേ പറ്റാത്ത അവസ്ഥ. റോഡിനാണെങ്കില്‍ നോക്കിയാല്‍ കാണാത്തത്ര വീതിയും. ആ റോഡു മുറിച്ചു കടന്നുവേ-- ണം മൊയ്തീന്‍ പോവാനുദ്ദേശിയ്ക്കുന്ന കടയിലെത്താന്‍. കട നില്ക്കുന്നതിന്റെ നേരെ എതിര്‍വശത്താണു് മൊയ്തീന്റെ നില്പു്. റോഡു മുറിച്ചു കടക്കാനാവുന്നില്ല. റോഡിലൂടെ വാഹനങ്ങള്‍ പുഴവെള്ളം പോലെ ഒഴുകുകയാണു്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചു് അല്പ- ദൂരം എത്തുമ്പോഴേയ്ക്കുമതാ വാഹനങ്ങളുടെ നീണ്ട നിര. അതു പോവാനായി കാത്തുനിന്നു് വീണ്ടുമൊ- രാവര്‍ത്തി കൂടി ശ്രമിയ്ക്കുമ്പോഴേയ്ക്കുമതാ പിന്നെയും വാഹനങ്ങള്‍. ഇങ്ങനെ മുന്നോട്ടും പിന്നോട്ടും നടന്നു് മൊയ്തീന്‍ ക്ഷീണിച്ചു. ഇങ്ങനെ പോയാല്‍ തനിയ്ക്കൊരിയ്ക്കലും റോഡു് മുറിച്ചുകടന്നു് കടയിലെ- ത്താനാവില്ല എന്നു് മൊയ്തീനു മനസ്സിലായി.ഇനി എന്തു വഴി? അപ്പോഴാണു് അയാളുടെ ബുദ്ധിയിലൊരു ഉപായം തെളിഞ്ഞതു്. റോഡിലേയ്ക്കല്പം ഇറങ്ങിനിന്നു് അതു വഴിവന്ന ഒരു ഓട്ടോറിക്ഷയെ കൈകാട്ടി നിര്‍ത്തി കയറുന്നതിനിടെ മൊയ്തീന്‍ പറഞ്ഞു. ദാ...ആ കാണുന്ന കട... മൊയ്തീന്‍ കഥകള്‍ ------------------------ ഉപായം. -------- കച്ചവടാവശ്യത്തിനായി മൊയ്തീനു് മദ്രാസു വരെ പോകേണ്ടിവന്നു. നഗരത്തില്‍ വല്ലാത്ത തിരക്കായിരുന്നു. ആളുകളെ തട്ടിത്തടഞ്ഞു് നേരെചൊവ്വേ നടക്കാനേ പറ്റാത്ത അവസ്ഥ. റോഡിനാണെങ്കില്‍ നോക്കിയാല്‍ കാണാത്തത്ര വീതിയും. ആ റോഡു മുറിച്ചു കടന്നുവേ-- ണം മൊയ്തീന്‍ പോവാനുദ്ദേശിയ്ക്കുന്ന കടയിലെത്താന്‍. കട നില്ക്കുന്നതിന്റെ നേരെ എതിര്‍വശത്താണു് മൊയ്തീന്റെ നില്പു്. റോഡു മുറിച്ചു കടക്കാനാവുന്നില്ല. റോഡിലൂടെ വാഹനങ്ങള്‍ പുഴവെള്ളം പോലെ ഒഴുകുകയാണു്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചു് അല്പ- ദൂരം എത്തുമ്പോഴേയ്ക്കുമതാ വാഹനങ്ങളുടെ നീണ്ട നിര. അതു പോവാനായി കാത്തുനിന്നു് വീണ്ടുമൊ- രാവര്‍ത്തി കൂടി ശ്രമിയ്ക്കുമ്പോഴേയ്ക്കുമതാ പിന്നെയും വാഹനങ്ങള്‍. ഇങ്ങനെ മുന്നോട്ടും പിന്നോട്ടും നടന്നു് മൊയ്തീന്‍ ക്ഷീണിച്ചു. ഇങ്ങനെ പോയാല്‍ തനിയ്ക്കൊരിയ്ക്കലും റോഡു് മുറിച്ചുകടന്നു് കടയിലെ- ത്താനാവില്ല എന്നു് മൊയ്തീനു മനസ്സിലായി.ഇനി എന്തു വഴി? അപ്പോഴാണു് അയാളുടെ ബുദ്ധിയിലൊരു ഉപായം തെളിഞ്ഞതു്. റോഡിലേയ്ക്കല്പം ഇറങ്ങിനിന്നു് അതു വഴിവന്ന ഒരു ഓട്ടോറിക്ഷയെ കൈകാട്ടി നിര്‍ത്തി കയറുന്നതിനിടെ മൊയ്തീന്‍ പറഞ്ഞു. ദാ...ആ കാണുന്ന കട... തിരക്കിനിടയിലും ഒരു വണ്ടിനേപ്പോലെ മൂളിക്കൊണ്ടു് ക്ഷണനേരംകൊണ്ടു് റോഡുമുറിച്ചു കടന്നു് തനിയ്ക്കെത്തേണ്ടുന്ന കടയുടെ മുമ്പില്‍ മൊയ്തീന്‍ ഇറങ്ങി. തിരക്കിനിടയിലും ഒരു വണ്ടിനേപ്പോലെ മൂളിക്കൊണ്ടു് ക്ഷണനേരംകൊണ്ടു് റോഡുമുറിച്ചു കടന്നു് തനിയ്ക്കെത്തേണ്ടുന്ന കടയുടെ മുമ്പില്‍ മൊയ്തീന്‍ ഇറങ്ങി.ളിഞ്ഞതു്. റോഡിലേയ്ക്കല്പം ഇറങ്ങിനിന്നു് അതു വഴിവന്ന ഒരു ഓട്ടോറിക്ഷയെ കൈകാട്ടി നിര്‍ത്തി കയറുന്നതിനിടെ മൊയ്തീന്‍ പറഞ്ഞു. ദാ...ആ കാണുന്ന കട... തിരക്കിനിടയിലും ഒരു വണ്ടിനേപ്പോലെ മൂളിക്കൊണ്ടു് ക്ഷണനേരംകൊണ്ടു് റോഡുമുറിച്ചു കടന്നു് തനിയ്ക്കെത്തേണ്ടുന്ന കടയുടെ മുമ്പില്‍ മൊയ്തീന്‍ ഇറങ്ങി.

2013 ഫെബ്രുവരി 13, ബുധനാഴ്‌ച


മൊയ്തീന്‍ കഥകള്‍. ---------------------- കേട്ടെഴുത്തു്. ------------- എന്നാലിനി ചോദ്യം ചോദിയ്ക്കല്‍ വേണ്ട. കേട്ടെഴുത്താവാം. പിന്നീടൊരിയ്ക്കല്‍ സാക്ഷരതാ ക്ലാസ്സില്‍ പഠിപ്പിയ്ക്കാനെത്തിയ മൊയ്തീന്‍ വിചാരിച്ചു. പകല്‍ പലയിടത്തും പണിയെടുക്കുന്നവരായിരുന്നുവല്ലോ പഠിതാക്കളിലധികവും. അവരുടെ സൗകര്യം കണ- ക്കിലെടുത്തു് അതുകൊണ്ടു് ക്ലാസ്സു് രാത്രിയിലായി. പലപ്പോഴുമതു് മെഴുകുതിരിയുടെ വെളിച്ചത്തിലാവുകയും ചെയ്യും. ഇത്തവണ കേട്ടെഴുത്താവട്ടെ. ഞാന്‍ പറയണ വാക്കുകള്‍ നിങ്ങള്‍ കാണാണ്ടെ എഴുതണം..... മൊയ്തീന്‍ പറഞ്ഞതോടെ എല്ലാവരും കേട്ടെഴുത്തിന് തയ്യാറായി സ്ലേറ്റും പെന്‍സിലുമെടുത്തു. കാണാണ്ടെത്തന്നെ എഴുതണം ട്ടോ... എല്ലാവരേയും ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി കേട്ടെഴുതാനുള്ള ആദ്യവാക്കു് മൊയ്തീന്‍ പറഞ്ഞതേയുള്ളു, അവനവന്റെ മുമ്പില്‍ എരിഞ്ഞുകൊണ്ടിരുന്ന മെഴുകുതിരികള്‍ ഒട്ടും സംശയിയ്ക്കാതെ അവരൂതിക്കെടുത്തി. ക്ലാസ്സിലാകെ- ഇരുട്ടു പടര്‍ന്നു. ഇങ്ങനെയൊന്നു് മൊയ്തീന്‍ പ്രതീക്ഷിച്ചതായിരുന്നില്ലല്ലോ. വിളക്കൂതിയ പ്രവര്‍ത്തി കണ്ടു്- മൊയ്തീന്‍ അമ്പരന്നു ചോദിച്ചു. ദെന്താപ്പോ നിങ്ങളീച്ചീതതു്? മറുപടി എല്ലാവരും കൂടിയായിരുന്നു. വിളക്കൂത്യാലല്ലേ കാണാണ്ടെഴുതാന്‍ പററൂ....



മൊയ്തീന്‍ കഥകള്‍.
------------------------
ആര്‍ത്തി.
-------------
ന്ധ്യയായതോടെ, കടപ്പുറത്തു് തിരക്കു കൂടിത്തുടങ്ങി. വരുന്നവരേയും പോവുന്നവരേയും നോക്കി
ഓരോന്നു് ആലോചിച്ചിരിയ്ക്കുകയായിരുന്നു മൊയ്തീന്‍. അപ്പോഴാണു് ഒരാള്‍ കടപ്പുറത്തെ മണലില്‍ കൈകൊ-
ണ്ടു തപ്പിയും സൂക്ഷിച്ചു നോക്കിയും പരിശോധിയ്ക്കുന്നതു് കണ്ടതു്. എന്തോ നഷ്ടപ്പെട്ടിട്ടുണ്ടു്. തീര്‍ച്ച.
എന്തേ പോയ്യേ...
മൊയ്തീന്റെ അന്വേഷണത്തിനു അയാള്‍ മറുപടി പറഞ്ഞു.
ഒരു ഉറുപ്പിക ഈ കടപ്പുറത്തെവിടെയോ വീണുപോയി.അതന്വേഷിയ്ക്ക്യാ....
മൊയ്തീന്‍ ആ മനുഷ്യനെ സൂക്ഷിച്ചു നോക്കി.ഒരു ഉറുപ്പിക നഷ്ടപ്പെട്ടതിനാണു് ഒരാളിങ്ങനെ കഷ്ടപ്പെടുന്നതു്.
മൊയ്തീനു് അയാളോടു് സഹതാപം തോന്നി.
ദാ..നഷ്ടപ്പെട്ടതിനു പകരം ഒരു ഉറുപ്പിക ഞാന്‍ തരാം. പോയതു പോട്ടെ...സാരാക്കണ്ട..
ഒരു ഉറുപ്പിക നാണയം കൊടുക്കുന്നതിനിടെ മൊയ്തീന്‍ സമാധാനിപ്പിച്ചു. അയാളാകട്ടെ സന്തോഷത്തോടെ
അതു വാങ്ങുകയും ചെയ്തു.
എന്നിട്ടും അയാള്‍ തന്റെ അന്വേഷണം അവസാനിപ്പിച്ചില്ല. കടപ്പുറം വീണ്ടും പരിശോധിയ്ക്കാന്‍
തുടങ്ങി. ഇയാള്‍ക്കിരെന്തുപററി? താന്‍ പറഞ്ഞതു മനസ്സിലായില്ല എന്നുണ്ടോ? സംശയം തോന്നിയ മൊയ്തീന്‍
അയാളോടന്വേഷിച്ചു.
മൊയ്തീനെ നോക്കി അപ്പോള്‍ അയാള്‍ പറഞ്ഞു.
നിങ്ങളു തന്ന ഉറുപ്പികയും കൂടി ചേര്‍ന്നപ്പോ ന്റെ കയ്യിലു് തൊണ്ണൂറ്റൊമ്പതു് ഉറുപ്പികയായി. അപ്പഴാ തോന്നീതു്,
കളഞ്ഞു പോയതും കൂടി കിട്ട്യാ ഉറപ്പിക നൂറു തെകച്ചാവൂലോന്നു്...