2013 ഫെബ്രുവരി 15, വെള്ളിയാഴ്‌ച

മൊയ്തീന്‍ കഥകള്‍
------------------------ ഉപായം. --------
 കച്ചവടാവശ്യത്തിനായി മൊയ്തീനു് മദ്രാസു വരെ പോകേണ്ടിവന്നു. നഗരത്തില്‍ വല്ലാത്ത തിരക്കായിരുന്നു. ആളുകളെ തട്ടിത്തടഞ്ഞു് നേരെചൊവ്വേ നടക്കാനേ പറ്റാത്ത അവസ്ഥ. റോഡിനാണെങ്കില്‍ നോക്കിയാല്‍ കാണാത്തത്ര വീതിയും. ആ റോഡു മുറിച്ചു കടന്നുവേ-- ണം മൊയ്തീന്‍ പോവാനുദ്ദേശിയ്ക്കുന്ന കടയിലെത്താന്‍. കട നില്ക്കുന്നതിന്റെ നേരെ എതിര്‍വശത്താണു് മൊയ്തീന്റെ നില്പു്. റോഡു മുറിച്ചു കടക്കാനാവുന്നില്ല. റോഡിലൂടെ വാഹനങ്ങള്‍ പുഴവെള്ളം പോലെ ഒഴുകുകയാണു്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചു് അല്പ- ദൂരം എത്തുമ്പോഴേയ്ക്കുമതാ വാഹനങ്ങളുടെ നീണ്ട നിര. അതു പോവാനായി കാത്തുനിന്നു് വീണ്ടുമൊ- രാവര്‍ത്തി കൂടി ശ്രമിയ്ക്കുമ്പോഴേയ്ക്കുമതാ പിന്നെയും വാഹനങ്ങള്‍. ഇങ്ങനെ മുന്നോട്ടും പിന്നോട്ടും നടന്നു് മൊയ്തീന്‍ ക്ഷീണിച്ചു. ഇങ്ങനെ പോയാല്‍ തനിയ്ക്കൊരിയ്ക്കലും റോഡു് മുറിച്ചുകടന്നു് കടയിലെ- ത്താനാവില്ല എന്നു് മൊയ്തീനു മനസ്സിലായി.ഇനി എന്തു വഴി? അപ്പോഴാണു് അയാളുടെ ബുദ്ധിയിലൊരു ഉപായം തെ മൊയ്തീന്‍ കഥകള്‍ ------------------------ ഉപായം. -------- കച്ചവടാവശ്യത്തിനായി മൊയ്തീനു് മദ്രാസു വരെ പോകേണ്ടിവന്നു. നഗരത്തില്‍ വല്ലാത്ത തിരക്കായിരുന്നു. ആളുകളെ തട്ടിത്തടഞ്ഞു് നേരെചൊവ്വേ നടക്കാനേ പറ്റാത്ത അവസ്ഥ. റോഡിനാണെങ്കില്‍ നോക്കിയാല്‍ കാണാത്തത്ര വീതിയും. ആ റോഡു മുറിച്ചു കടന്നുവേ-- ണം മൊയ്തീന്‍ പോവാനുദ്ദേശിയ്ക്കുന്ന കടയിലെത്താന്‍. കട നില്ക്കുന്നതിന്റെ നേരെ എതിര്‍വശത്താണു് മൊയ്തീന്റെ നില്പു്. റോഡു മുറിച്ചു കടക്കാനാവുന്നില്ല. റോഡിലൂടെ വാഹനങ്ങള്‍ പുഴവെള്ളം പോലെ ഒഴുകുകയാണു്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചു് അല്പ- ദൂരം എത്തുമ്പോഴേയ്ക്കുമതാ വാഹനങ്ങളുടെ നീണ്ട നിര. അതു പോവാനായി കാത്തുനിന്നു് വീണ്ടുമൊ- രാവര്‍ത്തി കൂടി ശ്രമിയ്ക്കുമ്പോഴേയ്ക്കുമതാ പിന്നെയും വാഹനങ്ങള്‍. ഇങ്ങനെ മുന്നോട്ടും പിന്നോട്ടും നടന്നു് മൊയ്തീന്‍ ക്ഷീണിച്ചു. ഇങ്ങനെ പോയാല്‍ തനിയ്ക്കൊരിയ്ക്കലും റോഡു് മുറിച്ചുകടന്നു് കടയിലെ- ത്താനാവില്ല എന്നു് മൊയ്തീനു മനസ്സിലായി.ഇനി എന്തു വഴി? അപ്പോഴാണു് അയാളുടെ ബുദ്ധിയിലൊരു ഉപായം തെളിഞ്ഞതു്. റോഡിലേയ്ക്കല്പം ഇറങ്ങിനിന്നു് അതു വഴിവന്ന ഒരു ഓട്ടോറിക്ഷയെ കൈകാട്ടി നിര്‍ത്തി കയറുന്നതിനിടെ മൊയ്തീന്‍ പറഞ്ഞു. ദാ...ആ കാണുന്ന കട... മൊയ്തീന്‍ കഥകള്‍ ------------------------ ഉപായം. -------- കച്ചവടാവശ്യത്തിനായി മൊയ്തീനു് മദ്രാസു വരെ പോകേണ്ടിവന്നു. നഗരത്തില്‍ വല്ലാത്ത തിരക്കായിരുന്നു. ആളുകളെ തട്ടിത്തടഞ്ഞു് നേരെചൊവ്വേ നടക്കാനേ പറ്റാത്ത അവസ്ഥ. റോഡിനാണെങ്കില്‍ നോക്കിയാല്‍ കാണാത്തത്ര വീതിയും. ആ റോഡു മുറിച്ചു കടന്നുവേ-- ണം മൊയ്തീന്‍ പോവാനുദ്ദേശിയ്ക്കുന്ന കടയിലെത്താന്‍. കട നില്ക്കുന്നതിന്റെ നേരെ എതിര്‍വശത്താണു് മൊയ്തീന്റെ നില്പു്. റോഡു മുറിച്ചു കടക്കാനാവുന്നില്ല. റോഡിലൂടെ വാഹനങ്ങള്‍ പുഴവെള്ളം പോലെ ഒഴുകുകയാണു്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചു് അല്പ- ദൂരം എത്തുമ്പോഴേയ്ക്കുമതാ വാഹനങ്ങളുടെ നീണ്ട നിര. അതു പോവാനായി കാത്തുനിന്നു് വീണ്ടുമൊ- രാവര്‍ത്തി കൂടി ശ്രമിയ്ക്കുമ്പോഴേയ്ക്കുമതാ പിന്നെയും വാഹനങ്ങള്‍. ഇങ്ങനെ മുന്നോട്ടും പിന്നോട്ടും നടന്നു് മൊയ്തീന്‍ ക്ഷീണിച്ചു. ഇങ്ങനെ പോയാല്‍ തനിയ്ക്കൊരിയ്ക്കലും റോഡു് മുറിച്ചുകടന്നു് കടയിലെ- ത്താനാവില്ല എന്നു് മൊയ്തീനു മനസ്സിലായി.ഇനി എന്തു വഴി? അപ്പോഴാണു് അയാളുടെ ബുദ്ധിയിലൊരു ഉപായം തെളിഞ്ഞതു്. റോഡിലേയ്ക്കല്പം ഇറങ്ങിനിന്നു് അതു വഴിവന്ന ഒരു ഓട്ടോറിക്ഷയെ കൈകാട്ടി നിര്‍ത്തി കയറുന്നതിനിടെ മൊയ്തീന്‍ പറഞ്ഞു. ദാ...ആ കാണുന്ന കട... തിരക്കിനിടയിലും ഒരു വണ്ടിനേപ്പോലെ മൂളിക്കൊണ്ടു് ക്ഷണനേരംകൊണ്ടു് റോഡുമുറിച്ചു കടന്നു് തനിയ്ക്കെത്തേണ്ടുന്ന കടയുടെ മുമ്പില്‍ മൊയ്തീന്‍ ഇറങ്ങി. തിരക്കിനിടയിലും ഒരു വണ്ടിനേപ്പോലെ മൂളിക്കൊണ്ടു് ക്ഷണനേരംകൊണ്ടു് റോഡുമുറിച്ചു കടന്നു് തനിയ്ക്കെത്തേണ്ടുന്ന കടയുടെ മുമ്പില്‍ മൊയ്തീന്‍ ഇറങ്ങി.ളിഞ്ഞതു്. റോഡിലേയ്ക്കല്പം ഇറങ്ങിനിന്നു് അതു വഴിവന്ന ഒരു ഓട്ടോറിക്ഷയെ കൈകാട്ടി നിര്‍ത്തി കയറുന്നതിനിടെ മൊയ്തീന്‍ പറഞ്ഞു. ദാ...ആ കാണുന്ന കട... തിരക്കിനിടയിലും ഒരു വണ്ടിനേപ്പോലെ മൂളിക്കൊണ്ടു് ക്ഷണനേരംകൊണ്ടു് റോഡുമുറിച്ചു കടന്നു് തനിയ്ക്കെത്തേണ്ടുന്ന കടയുടെ മുമ്പില്‍ മൊയ്തീന്‍ ഇറങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ