2013 ജനുവരി 28, തിങ്കളാഴ്‌ച

മൊയ്തീൻകഥകൾ

     
                           ------------
        ഒരാനയേ  ഓടീട്ടുള്ളൂ.
        -------------
        നേർച്ച  ഗംഭീരമാവണം  പഞ്ചവദ വേണം.  അഞ്ചു്  ആനകളും  വേണം.  അങ്ങനെഅതൊരു
    സംഭവമാക്കാൻ  തന്നെ  തീരു  മാനമായി..
         ഘോഷയാത്ര  തുടങ്ങാറായി.  കാണികളായി  ധാരാളം  പേർ  തടിച്ചുകൂടിയിട്ുണ്ടു്.  ആനകളഞ്ചും
    വാദ   ശ്രവിച്ചു്  ചെവിയാട്ടി  രസിച്ചു  നില്പാണു് 
    പരിപാടികകു  വലിയ  സംഖ  ചെലവു പ്രതീക്ഷിക്കന്നുണ്ടെന്നും  ഉദാരമതികളുടെ  സംഭാവന  ഉണ്ടാവണമെ
    ന്നും  മററുമള്ള  മൊയ്തീന്റെഅഭ്യർത്ഥന  മൈക്കിൽ  മുഴങ്ങി.അപ്പോഴതാ  ഒരു  ബളം.ആളുകൾ  പരിഭ്ര
    മിച്ചു്ചിന്നിച്ചിതറി  നാലുപാടും  ഓടുന്നു.
              ആന  ഓടുന്നേയ്.....രക്ഷപ്പെട്ടോളേയ്...

ഓടുന്നവർ  വിളിച്ചു  പറയുന്നുണ്ടായിരുന്നു.
മൊയ്തീനും  അതു  കേട്ടു.അയാൾ  ആനകൾല  നില്ക്കു്ന്ന   സ്ഥലത്തേയ്ക്കു  നോകക്കി.ഒരാന   കൂട്ടം  തെററി  എന്തൊക്കേയോ  കാണിക്കുന്നുണ്ടു്. മററാനകൾക്കു  കഴപ്പമൊന്നുമില്ല.
              അതുകണ്ട  മൊയ്തീൻ  അപ്പൊഴും  പരിഭ്രമിച്ചു  ഓടിക്കൊണ്ടിരുന്ന    ആളിനെ  നോക്കി
  പറഞ്ഞു..
        ആളുകൾ  പരിഭ്രമിച്ചോടരുതു്.  യഥാസ്ഥാനത്തുനിന്നു്  പ
രിപാടികൾ  കാണണം.  അഞ്ചാനകളുള്ളതിൽ  ഒന്നേ  ഓടിയിട്ടള്ളൂ..അതുകൊണ്ടു്്...
          മൈക്കിൽ  മുഴങ്ങിക്കേട്ട  മൊയ്തീന്റെ  അഭ്യർഥന  യുണ്ടോ  ആരെങ്കലും  വകവെയ്ക്കുന്നു...
അവർ  ഓടടാ  ഓട്ടം  തന്നെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ