മൊയ്്തീൻ ഭാര്യയുമൊത്തു് കാഴ്ചബംഗ്ളാവു കാണാൻ പോയി. ഹിപ്ൊപ്പൊട്ടാമസ്സിനെ കണ്ടതും
ഭാര്യ അതിനെത്തന്നെ സൂക്ഷിച്ചുനോക്കി നില്പായി. ക്രമേണ അവളുടെ മുഖം വീർത്തുകെട്ടുന്നതു കണ്ട-
പ്പോഴും അതൊരു കുടുംബഴക്കായി മാറും എന്നു മൊയ്തീൻ കരുതിയില്ല.
വീട്ടിലെത്തിയതോടെ അവൾ ആളാകെ ാറി. മൊയ്തീനെ ചീത്ത വിളക്കാൻ തടങ്ങി ആർക്കുമൊന്വും മനസ്സിലായില്ല.ഇവൾക്കിന്നിതെന്തുപററി.ഇങ്ങനെയൊരു പ്രകൃതം അവളിൽ ഇതിനു മുമ്പു-
കണ്ടിട്ടയില്ലായിരുന്നു.
ഒടുവിൽ അവൾ പൊട്ടിത്തെറിച്ചു.
കെട്ടിക്കൊണ്്ടന്ന അന്നേ നിങ്ങളു് ന്നെ വിളിക്കാൻ തൊടങ്ങീതാ ഹിപ്പൊപ്പൊട്ടാമസ്സേ ന്നു്..
അന്നൊക്കെ സ്നേഹം കൊണമ്ടാ ന്നാ ഞാൻ കര്ത്യേ...ഇന്നു് പ്പൊ ആ ജന്തൂനെ നേരിട്ടു കണ്ടപപളല്ലേ അറിഞ്ഞതു്.......
മുഴുമിപ്പിക്കാനാവാതെ ഉറക്കെ ഉറക്െ കരഞ്ഞുകൊണ്ടിരുന്ന ഭാര്യയെ എങ്ങനെ സമാധിനിപ്പിയ്ക്കും
എന്നാലോചിയ്ക്കുമ്പോഴും മൊയ്തീൻ ചിരിയ്ക്കുകയായിരുന്നു....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ