2013 ജനുവരി 29, ചൊവ്വാഴ്ച

  ബ്രോക്കർ
            ---------



     എത്ര   അന്യേഷിച്ചിട്ടും  മകനു   ബോധിച്ച  പെണ്ണിനെ  കണ്ടെത്താൻ  മൊയ്തീനുകഴിഞ്ഞില്ല.  മടുക്കാൻ
  തുടങ്ങിയനേരത്താണു്  ആ  ആലോചന  വന്നതു്.  പരിചയക്കാരനായ   ഒരു  ബ്രോക്ർ  വഴി.
          പക്ഷേ,  പെണ്ണിനെക്കണ്ടു  ംസാരിച്ചു്  തൃപ്തിയായാലേ  വിവാഹത്തിനു  സമ്മതിക്കൂ.  മകന്റെ
  പതിവു  നിർബ്ബന്ധത്തിനു  വഴങ്ങി  പെണ്ണുകാണാനുള്ള  ഒരുക്കത്തിലായി  മൊയ്തീൻ.അങ്ങനെ  പെണ്ണിന്റെ
  വീട്ടിലെത്തി.മൊയ്തീന്റെ  കുടംബമഹിമയെ  കുറിച്ചും  സാമ്പത്തികഭദ്രതയെക്കുറിച്ചും  ബ്രോക്കർ  പെൺവീട്ടുകാരെ 
  പറഞ്ഞു  കേൾപ്പിച്ചു.ചെറിയകാര്യം  പോലും  പെരുപ്പിചച്ചേ  ബ്രോക്കർ  പറയൂ.ഇങ്ങനെ  സംസാരിച്ചിരിക്കന്നതിനിടയിലാണു്  മകൻ  െറുതായൊന്നു  ചുമച്ചതു്.

  എന്താ   ജലദോഷംപിടിച്ചോ....    പെൺവീട്ടുകാരിലാരോഅന്യേഷിച്്ചതിന്ന്  മറുപടി     പറഞ്ഞതു ബ്രോക്കറായിരൂന്നു.........
     ജലദോഷോ..ഇതതൊന്ന്വല്ല...ക്ഷയം...ക്ഷയാണേയ്....
........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ